x
ad
Thu, 26 June 2025
ad

ADVERTISEMENT

തന്മയ് ബക്ഷിയെപ്പോലെ ലോജിക് സ്മാർട്ടാകാൻ....

ഏബ്രഹാം കുര്യൻ ഡയറക്ടർ, ലിവിങ്ലീഫ്
PUBLISHED: June 25, 2025 02:23 PM IST | UPDATED: June 25, 2025 02:23 PM IST

കാനഡയിലെ ഒരു കിന്‍റർഗാർട്ടൻ സ്കൂളിൽ ഒരഞ്ചു വയസുകാരൻ തന്‍റെ ടീച്ചറോട് കംപ്യൂട്ടറിൽ കളിക്കാൻ അനുവാദം ചോദിച്ചു. ടീച്ചർ പറഞ്ഞു കംപ്യ‌ൂട്ടർ തകരാറിലാണെന്ന്. കുട്ടി വിട്ടുകൊടുത്തില്ല. "കേടായ കംപ്യൂ‌ട്ടർ ഞാൻ നന്നാക്കട്ടെ?’ എന്നായി അവന്‍റെ ചോദ്യം. ടീച്ചർ സമ്മതം മൂളി. കുറഞ്ഞ സമയം കൊണ്ട് ആ അഞ്ചു വയസുകാരൻ കംപ്യൂട്ടർ നന്നാക്കിയെടുത്തു.

ഇന്ത്യാക്കാരായ പുനീത് ബക്ഷിയുടേയും സുമിതയുടെയും പുത്രനാണീ മിടുമിടുക്കൻ. പേര് തന്മയ് ബക്ഷി. ഒന്പതാം വയസിൽ തന്മയ് ഗുണനപട്ടിക പഠിക്കാൻ വേണ്ടി വിൻഡോസിൽ സ്വന്തമായൊരു ആപ് വികസിപ്പിച്ചു. പരീക്ഷണങ്ങളിലും ശാസ്ത്രീയ പഠനത്തിലും യുക്തിചിന്തയിലും മിടുക്കൻ. തന്മയ് എന്ന കൊച്ചു പ്രതിഭ പ്രശസ്തനായി മാറി. ഐബിഎം കന്പനിയുടെ ഏറ്റവും പ്രായ കുറഞ്ഞ അഡ്വൈസറായി തന്മയി നിയമിക്കപ്പെട്ടു.

ഒരു മികച്ച സാങ്കേതിക വിദഗ്ധൻ, സോഫ്റ്റ്‌വേർ ഡെവലപ്പർ, എഐ വിദഗ്ധൻ, പ്രഭാഷകൻ എന്നീ മേഖലകളിലൊക്കെ ശ്രദ്ധേയനാണിന്ന് തന്മയ് ബക്ഷി. പന്ത്രണ്ട് വയസുള്ള പ്പോഴാണ് ഐബിഎം എന്ന കന്പനിയോട് ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങിയത്. എഐ പഠിപ്പിക്കുന്നതിനായുള്ള കുട്ടികളുടെ ഗ്രൂപ്പിൽ 1,00,000 കുട്ടികളാണുള്ളത്. തന്മയുടെ യുട്യൂബ് ചാനൽ ഒരു ആഗോള ക്ലാസ്‌സ് മുറിയാണിന്ന്.

ലോകമെന്പാടുമുള്ള എൻജിനിയർമാർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും തന്മയ് നൽകുന്ന പ്രചോദനം വലുതാണ്. നന്മയുടെ ഒരു ലോകം സൃഷ്ടിക്കാൻ കൂടി ഇടയാക്കുന്നു തന്മയുടെ ചാനൽ. എഐ ഉപയോഗിച്ച് മനുഷ്യ നന്മയ്ക്ക് സാധ്യമാക്കുന്ന നിരവധി പരീക്ഷണങ്ങൾക്കാണ് തന്മയ് നേതൃത്വം കൊടുക്കുന്നത്.
യുക്തിഭദ്രമായി ചിന്തിക്കുകയും ടെക്നോളജിയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തന്മയ് ബക്ഷി യുക്തിപരമായ ബുദ്ധി (logical intelligence) ഏറെയുള്ള വ്യക്തിയാണ്.

ഓരോ കാര്യവും ക്രമമായും ചിട്ടയായും ചെയ്യുന്നതിനും ശാസ്ത്രീയ വിശകലന രീതി സ്വീകരിക്കുന്നതിലും യുക്തിപരമായ ബുദ്ധിവൈഭവം കൂടുതലുള്ളവർക്ക് കഴിയും. ടെക്നോളജിയുടെ പുത്തൻ മേഖലകളിലേക്ക് പ്രവേശിക്കുവാൻ ഇത്തരക്കാർക്ക് പ്രത്യേക സിദ്ധി വിശേഷമുണ്ട്. എല്ലാവർക്കും യുക്തിപരമായ ബുദ്ധിവൈഭവം ഉണ്ട്. ചില കൂട്ടുകാർക്ക് അത് കൂടുതലായി ഉണ്ടാവും. ഇത്തരക്കാരെ ലോജിക് സ്മാർട്ട് എന്ന് പറയാം. ആൽബർട്ട് ഐൻസ്റ്റീനും, സ്റ്റീഫൻ ഹോക്കിൻസും തന്മയ് ബക്ഷിയും ലോജിക് സ്മാർട്ടാണ്.

പ്രത്യേക പരിശീലനവും ശ്രദ്ധയും കൊടുത്താൽ യുക്തിപരമായ ബുദ്ധി വൈഭവം നമുക്ക് വർധിപ്പിക്കാൻ കഴിയും. ചെസ്‌, റൂബിക്സ് ക്യൂബ്, സുഡോക്കു എന്നിവയൊക്കെ പരിശീലിക്കുക, ശാസ്ത്ര മാസിക, പുസ്തകങ്ങൾ, ശാസ്ത്ര സൈറ്റുകൾ എന്നിവ പ്രയോജനപ്പെടുത്തുക, ക്വിസ് മത്സരങ്ങൾ, ഡേറ്റാ ശേഖരണം, യുക്തി ചിന്താ കളികൾ, സയൻസ്-ഗണിത ശാസ്ത്ര പ്രൊജക്ടുകൾ, ബ്രെയിൻ ജിം തുടങ്ങിയവയൊക്കെ ചെയ്യുന്നത് ലോജിക് സ്മാർട്ടാകാൻ സഹായിക്കും.
തന്മയ് ബക്ഷിയെപ്പോലെ ലോജിക് സ്മാർട്ടായി മനുഷ്യ നന്മയ്ക്ക് സയൻസും ഗണിതവും ടെക്നോളജിയും എഐയും ഉപയോഗപ്പെടുത്താൻ കൂട്ടുകാർക്ക് കഴിയട്ടെ.

 

Tags : thanmay bakshi logic expert logic smart logical intelligence

Recent News