Thu, 7 August 2025
ad

ADVERTISEMENT

Viral

Kouthukam

"ചവറ്' എന്ന് ചിത്രകാരൻ തന്നെ വിശേഷിപ്പിച്ച ചിത്രങ്ങൾ; കിട്ടിയത് മൂന്ന് കോടി

ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ എന്നയാൾ അത്യാവശ്യം ചിത്രങ്ങളൊക്കെ വരയ്ക്കാറുണ്ട്. പ്രധാനമായും വളർത്തു മൃഗങ്ങളുടെ ചിത്രങ്ങളാണ് വരയ്ക്കാറ്. അയാൾ തന്‍റെ സ്കെച്ചുകളും പെയിന്‍റിംഗുകളും "ചവറ്' എന്നാണ് വിളിച്ചിരുന്നത്. പക്ഷേ, ആ ചിത്രങ്ങൾക്ക് ലഭിച്ച വിലയാകട്ടെ മൂന്നു കോടി രൂപയിലധികവും.

2020 ലാണ് അദ്ദേഹം ചിത്രം വര തുടങ്ങിയത്. 2023 ആയപ്പോഴേക്കുമാണ് ഈ ചിത്രങ്ങൾ വിറ്റ് സന്പാദിക്കാൻ തുടങ്ങിയത്. എന്നാൽ രസകരമായ കാര്യം, അദ്ദേഹം സ്വന്തമായി ഒരു പൈസ പോലും സമ്പാദിച്ചിട്ടില്ല, മറിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ പണം സ്വരൂപിച്ചു എന്നതാണ്.

ബിബിസി റിപ്പോർട്ട് പ്രകാരം ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ ഒരു വളർത്തുമൃഗ ഛായാചിത്ര കലാകാരനാണ്, അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഫിൽ ഹെക്കിൾസ് എന്നാണ്, വെസ്റ്റ് സസെക്സിൽ സ്വദേശിയാണ് അദ്ദേഹം.

ഒരു ദിവസം, അദ്ദേഹം തന്‍റെ മകനോടൊപ്പം കളറിംഗ് ചെയ്യുകയായിരുന്നു. അതിനിടെ അദ്ദേഹം അവരുടെ വളർത്തുനായയുടെ ഒരു ഡൂഡിൽ ഛായാചിത്രം വരച്ചു. അത് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിന് 299 പൗണ്ട് എന്ന വിലയും ഇട്ടു. നിരവധിയാളുകളാണ് ആ ചിത്രത്തിന് താൽപര്യമറിയിച്ച് എത്തിയത്. അതോടെ അദ്ദേഹം നിരവദി ഛായചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. വീടില്ലാത്തവർക്കായി 5,000 പൗണ്ട് നേടിക്കൊടുത്തു. അദ്ദേഹം തന്‍റെ ജോലിയും രാജിവെച്ച് മുഴുവൻ സമയ ചിത്രം വരയിലേക്ക് കടന്നു.

അങ്ങനെ തന്‍റെ ചിത്രങ്ങളിലൂടെ ലഭിക്കുന്ന പണം തനിക്ക് ആവശ്യമില്ലെന്നും അതിനായി അദ്ദേഹം ഒരു 'ജസ്റ്റ്ഗിവിംഗ്' പേജ് ഉണ്ടാക്കി, അവിടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ ആളുകളോട് ആവശ്യപ്പെട്ടു. പേജിന് നിരവധി സംഭാവനകൾ ലഭിച്ചു, ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ഡൂഡിലുകൾ പ്രശസ്തമായി.

38 വയസുള്ള അദ്ദേഹം 4,903 പൗണ്ട് സമാഹരിച്ച് 'ടേണിംഗ് ടൈഡ്സ്' എന്ന ചാരിറ്റിക്ക് നൽകി. ഇത് ഉറക്കമില്ലാത്തവരെ സഹായിക്കുന്നതിനും ഭവനരഹിതർക്ക് വീടുകൾ നൽകുന്നതിനുമാണ് അദ്ദേഹം ലഭിക്കുന്ന പണം ചെലവഴിക്കുന്നത്.

Viral

ചുമ്മാ ഒരു പ്രാങ്ക് അല്ലേ എന്ന് മുൻ കാമുകൻ; എങ്കിലിനി കുറച്ചുനാൾ പോലീസ് സ്റ്റേഷനിൽ കിടക്കാൻ കാമുകിയും

കാമുകനും കാമുകിയും ബന്ധമൊക്കെ ഉപേക്ഷിച്ച് രണ്ടു വഴിക്കു പിരഞ്ഞാലും ചിലർ മനസിൽ പകയും വെറുപ്പുമൊക്കെ സൂക്ഷിക്കും തക്കം കിട്ടുന്പോഴൊക്കെ അവരെ ഉപദ്രവിക്കുകയും ചെയ്യും. അമേരിക്കയിൽ ഒരു യുവാവ് മുൻ കാമുകിയെ ആക്രമിക്കാൻ കത്തിയുമായി കുളി മുറിയിലാണ് ഒളിച്ചിരുന്നത്. പക്ഷേ, അൾ മിടുക്കിയായിരുന്നു അവനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. അപ്പോൾ യുവാവ് പറഞ്ഞതോ ഇതൊരു പ്രാങ്കാണെന്നും. എന്തായാലും കക്ഷി ഇപ്പോൾ തടങ്കലിലാണ്.

സൗത്ത് കരോലിനയിലാണ് സംഭവം. ജാക്‌സൺ കൊളം ആർനോൾഡ് എന്ന 25 കാരനാണ് യുവതി ഇല്ലാത്ത സമയത്താണ് ജെയിംസ് ഐലൻഡിലെ വെസ്റ്റ്‌വേ ഡ്രൈവിലുള്ള യുവതിയുടെ വീട്ടിലെ തകരാറിലായ വാതിൽ വഴി അകത്തു കയറിയത്. അതിനുശേഷം കുളിമുറിയിൽ ഒളിച്ചിരുന്നു. ഇതൊന്നും അറിയാതെയാണ് യുവതി വീട്ടിലെത്തുന്നത്.

കുളിമുറിയിൽ കയറിയപ്പോൾ മുഖം മൂടി ധരിച്ചൊരാൾ ആക്രമിക്കാൻ വന്നു. അവൾ ആദ്യം ഒന്നു പതറിയെങ്കിലും പെട്ടന്ന് ധൈര്യം വീണ്ടെടുത്തു.അക്രമിയെകീഴടക്കി. മുഖം മൂടി മാറ്റിയപ്പോൾ തന്‍റെ മുൻ കാമുകൻ. പണി പാളി എന്നു മനസിലായതും യുവാവ് പ്രാങ്കാണെന്ന് പറഞ്ഞു. പക്ഷേ, യുവതി അതിലൊന്നും വീണില്ല.

ഇതിനിടയിൽ യുവതിയുടെ വീടനടുത്തു തന്നെ താമസിക്കുന്ന മാതാപിതാക്കൾ സംഭവം അറിഞ്ഞോ എന്നറിയാൻ യുവാവ് യുവതിയെ പറഞ്ഞു വിട്ടു. ഈ അവസരം മുതലാക്കി യുവതി പിന്നെ ഒന്നും നോക്കിയില്ല. ഉടനെ വിളിച്ചു പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് എത്തി യുവാവിനെയും കൊണ്ട് പോയി. ഇപ്പോൾ യുവാവ് ഷെരീഫ് അൽ കാനൺ ഡിറ്റൻഷൻ സെന്‍ററിൽ തടവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Kouthukam

"ചവറ്' എന്ന് ചിത്രകാരൻ തന്നെ വിശേഷിപ്പിച്ച ചിത്രങ്ങൾ; കിട്ടിയത് മൂന്ന് കോടി

ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ എന്നയാൾ അത്യാവശ്യം ചിത്രങ്ങളൊക്കെ വരയ്ക്കാറുണ്ട്. പ്രധാനമായും വളർത്തു മൃഗങ്ങളുടെ ചിത്രങ്ങളാണ് വരയ്ക്കാറ്. അയാൾ തന്‍റെ സ്കെച്ചുകളും പെയിന്‍റിംഗുകളും "ചവറ്' എന്നാണ് വിളിച്ചിരുന്നത്. പക്ഷേ, ആ ചിത്രങ്ങൾക്ക് ലഭിച്ച വിലയാകട്ടെ മൂന്നു കോടി രൂപയിലധികവും.

2020 ലാണ് അദ്ദേഹം ചിത്രം വര തുടങ്ങിയത്. 2023 ആയപ്പോഴേക്കുമാണ് ഈ ചിത്രങ്ങൾ വിറ്റ് സന്പാദിക്കാൻ തുടങ്ങിയത്. എന്നാൽ രസകരമായ കാര്യം, അദ്ദേഹം സ്വന്തമായി ഒരു പൈസ പോലും സമ്പാദിച്ചിട്ടില്ല, മറിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ പണം സ്വരൂപിച്ചു എന്നതാണ്.

ബിബിസി റിപ്പോർട്ട് പ്രകാരം ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ ഒരു വളർത്തുമൃഗ ഛായാചിത്ര കലാകാരനാണ്, അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഫിൽ ഹെക്കിൾസ് എന്നാണ്, വെസ്റ്റ് സസെക്സിൽ സ്വദേശിയാണ് അദ്ദേഹം.

ഒരു ദിവസം, അദ്ദേഹം തന്‍റെ മകനോടൊപ്പം കളറിംഗ് ചെയ്യുകയായിരുന്നു. അതിനിടെ അദ്ദേഹം അവരുടെ വളർത്തുനായയുടെ ഒരു ഡൂഡിൽ ഛായാചിത്രം വരച്ചു. അത് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിന് 299 പൗണ്ട് എന്ന വിലയും ഇട്ടു. നിരവധിയാളുകളാണ് ആ ചിത്രത്തിന് താൽപര്യമറിയിച്ച് എത്തിയത്. അതോടെ അദ്ദേഹം നിരവദി ഛായചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. വീടില്ലാത്തവർക്കായി 5,000 പൗണ്ട് നേടിക്കൊടുത്തു. അദ്ദേഹം തന്‍റെ ജോലിയും രാജിവെച്ച് മുഴുവൻ സമയ ചിത്രം വരയിലേക്ക് കടന്നു.

അങ്ങനെ തന്‍റെ ചിത്രങ്ങളിലൂടെ ലഭിക്കുന്ന പണം തനിക്ക് ആവശ്യമില്ലെന്നും അതിനായി അദ്ദേഹം ഒരു 'ജസ്റ്റ്ഗിവിംഗ്' പേജ് ഉണ്ടാക്കി, അവിടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ ആളുകളോട് ആവശ്യപ്പെട്ടു. പേജിന് നിരവധി സംഭാവനകൾ ലഭിച്ചു, ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ഡൂഡിലുകൾ പ്രശസ്തമായി.

38 വയസുള്ള അദ്ദേഹം 4,903 പൗണ്ട് സമാഹരിച്ച് 'ടേണിംഗ് ടൈഡ്സ്' എന്ന ചാരിറ്റിക്ക് നൽകി. ഇത് ഉറക്കമില്ലാത്തവരെ സഹായിക്കുന്നതിനും ഭവനരഹിതർക്ക് വീടുകൾ നൽകുന്നതിനുമാണ് അദ്ദേഹം ലഭിക്കുന്ന പണം ചെലവഴിക്കുന്നത്.

Special

മേലുകാവിലെ ഗൂര്‍ഖാഭായ് ‌

മോഹൻലാൽ-ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയിലെ "ഗൂര്‍ഖ' മോഹൻലാലിന്‍റെ നിത്യഹരിത കഥാപാത്രങ്ങളിലൊന്നാണ്. ഗൂർഖയെ കാണുന്പോൾ നമ്മുടെയൊക്കെ മനസിൽ ചിലപ്പോൾ ആ ഗൂർഖയെ ഓർമവരും.

ജില്ലയുടെ മലയോര മേഖലയായ മേലുകാവിലുമുണ്ട് ഒരു ഗൂര്‍ഖ, നേപ്പാള്‍ സ്വദേശി. നരേഷ് എന്നാണു പേര്. മോഷ്ടാക്കളില്‍നിന്നു സംരക്ഷണം തേടി മേലുകാവ് മര്‍ച്ചന്‍റ്സ് അസോസിയേഷനും പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷനും ചേര്‍ന്നാണ് ഗൂര്‍ഖയെ നിയമിച്ചത്. അടുത്തനാളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെയാണ് അസോസിയേഷന്‍ ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.

ചാലമറ്റം മുതല്‍ മേലുകാവ് ടൗണ്‍വരെയും പാണ്ടിയാന്‍മാവ്, കുരിശുങ്കല്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളിലാണ് നരേഷ് ഭായിയുടെ ഏരിയ. രാത്രി 11മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് ഡ്യൂട്ടി. കാക്കി പാന്‍റും ഷര്‍ട്ടും തലയില്‍ തൊപ്പിയുമാണ് വേഷം കൈയില്‍ ലാത്തിയും ടോര്‍ച്ചുമുണ്ട്. രാത്രിയില്‍ തനിക്കു നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെ നരേഷ് ഭായി പട്രോളിംഗ് നടത്തും.

സംശയം തോന്നുന്ന ആളുകളെ ചോദ്യം ചെയ്യും. ഗൗരവമേറിയ വിഷയമാണെങ്കില്‍ മേലുകാവു പോലീസുമായി ബന്ധപ്പെടും. 20 വര്‍ഷമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്ത് നരേഷ് ഭായി ഒരു വര്‍ഷമായി മേലുകാവിലെത്തിയിട്ട്. ടൗണിലെ ചെറിയ മുറിയിലാണ് താമസം. അമ്മയും ഭാര്യയും രണ്ടു മക്കളും നേപ്പാളില്‍ തന്നെയാണ്.

വര്‍ഷത്തില്‍ ഒരു മാസം നാട്ടിൽ പോകും. ബാക്കിയുള്ള സമയം മുഴുവന്‍ ഇവിടെയുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മേലുകാവ് പോലീസിനും ടൗണിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും കൊച്ചു കുട്ടികള്‍ക്കു വരെ നരേഷ് ഭായിയായി മാറി കഴിഞ്ഞു.

മലയാളം നല്ലതുപോലെ സംസാരിക്കും. കൊച്ചി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളില്‍ പണ്ട് സുരക്ഷാമേഖലകളില്‍ ശക്തമായ സേവനം ചെയ്തവരാണ് നേപ്പാൾ ഗൂര്‍ഖകള്‍.

Video

ഗെറ്റ് റെഡി വിത്ത് അക്ഷ്വി; ഈ കുഞ്ഞു സുന്ദരിയുടെ വീഡിയോ എങ്ങനെ കാണാതെ പോകും

ഇന്ന് കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ജീവിതത്തിലെ ഓരോ നിമിഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നവരാണ് ഇവരിൽ പലരും. അതിൽ ഡേ ഇൻ മൈ ലൈഫ്, ഗെറ്റ് റെഡി വിത്ത് മീ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമുണ്ട്. സമൂഹമാധ്യമ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഒരു മൂന്നു വയസുകാരിയാണ്.

അക്ഷ്വി മാത്തൂർ എന്നാണ് പെൺകുട്ടിയുടെ പേര്. അവൾ ഒരു കല്യാണത്തിനു പോകാൻ ഒരുങ്ങുകയാണ്. അതാണ് അവൾ "ഗെറ്റ് റെഡി വിത്ത് മീ' എന്ന വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ഞ് അക്ഷ്വിയുടെ ഭംഗിയും ആത്മവിശ്വാസവുമാണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്.

@themini_influencer എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം ഒരു പിങ്ക് കളർ ഫ്രോക്കിലാണ് അക്ഷ്വി പ്രത്യക്ഷപ്പെടുന്നത്. ഇന്നൊരു കല്യാണത്തിന് പോകുകയാണെന്നും അതിനായി ഒരുങ്ങാമെന്നും പറയുന്ന അവൾ ധരിക്കാനുദ്ദേശിക്കുന്ന ലെഹങ്ക അതിന്‍റെ ബ്ലൗസ്, വളകൾ, ദുപ്പട്ട, കുഞ്ഞിച്ചെരുപ്പ് എന്നിവയെല്ലാം അവൾ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. നിഷ്കളങ്കമായ ചിരിയോടെയാണ് അവൾ ഇതെല്ലാം പറയുന്നത്.

പിന്നെ ഓരോന്നായി ധരിച്ച് കല്യാണത്തിനു പോകാനുള്ള ലുക്കിലാണ് എത്തുന്നത്. വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏകദേശം 7.4 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. കുഞ്ഞിനെ പ്രശംസിച്ചാണ് കമന്‍റുകളിൽ അധികവും. "ക്യൂട്ട് ഫാഷൻ ഇൻഫ്ലുവൻസർ' എന്നാണ് ഒരു കമന്‍റ്. ആകർഷകമായ ഭാവങ്ങൾ, പെരുമാറ്റം എന്നിവയെല്ലാം ആളുകളെ ആകർഷിച്ചിട്ടുണ്ട്.

Up