x
ad
Tue, 15 July 2025
ad

ADVERTISEMENT

നിപ്പയുടെ നാള്‍വഴി


Published: July 14, 2025 06:29 PM IST | Updated: July 14, 2025 06:29 PM IST

 

2018 മേയ് മാസത്തില്‍ കോഴിക്കോടാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവുകയും അതില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി. പിന്നീട് 2019 ജൂണില്‍ എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചു. 2021 സപ്റ്റംബറില്‍ കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയുണ്ടായി. 12 വയസുകാരന് ജീവന്‍ നഷ്ടമായി.
2023 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി കോഴിക്കോട് മരുതോങ്കര, ആയഞ്ചേരിയിലും നിപ്പ സ്ഥിരീകരിച്ചു. രണ്ടുപേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.
2024 ജൂലൈ 21ന് മലപ്പുറം പാണ്ടിക്കാട് 14 വയസുകാരനും നിപ്പയിലൂടെ ജീവന്‍ നഷ്ടമായി. 2025ല്‍ ജൂലൈ ഒന്നിന് മലപ്പുറം മങ്കട സ്വദേശിനിയായ 18കാരി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചു. 2025 ജൂലൈ 12ന് മണ്ണാർക്കാട് സ്വദേശി നിപ്പ ബാധിച്ച് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിൽ
മരിച്ചു.

Tags : NIPAH EPIDEMIC Nipah's timeline

Recent News

Up