x
ad
Thu, 17 July 2025
ad

ADVERTISEMENT

പഠനം കഴിഞ്ഞാല്‍ ഉടന്‍ ഒരു ജോലിക്ക് ഐഐസി ലക്ഷ്യ


Published: July 16, 2025 10:13 PM IST | Updated: July 16, 2025 10:13 PM IST

കോഴിക്കോട്: ഏറ്റവുമധികം കൊമേഴ്സ് പ്രഫഷണലുകളെ സമ്മാനിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് -ഐഐസി ലക്ഷ്യ ജൈത്രയാത്ര തുടരുന്നു. ഏറ്റവും വേഗത്തില്‍ ജോലി സ്വന്തമാക്കാന്‍ ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുത്തരമാണ് ലക്ഷ്യയിലെ ഇന്‍റഗ്രേറ്റഡ് കോഴ്‌സുകള്‍.

വെറുമൊരു ഡിഗ്രി കോഴ്‌സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി ക്വാളിഫിക്കേഷന്‍ കൂടാതെ കൊമേഴ്സ് പ്രഫഷണലായി ജോലിയില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇന്‍റഗ്രേറ്റഡ് കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്നത്. ബികോം- എസിസിഎ, ബികോം -സിഎംഎ യുഎസ്എ, എംബിഎ-എസിസിഎ, ബിവോക് -എസിസിഎ തുടങ്ങിയ ഇന്‍റഗ്രേറ്റഡ് കോഴ്സുകളാണ് ഐസിസി ലക്ഷ്യ നല്‍കുന്നത്.

ഈ കോഴ്‌സുകളില്‍ സ്‌കില്‍ ഡെവലപ്‌മെന്‍റിനു പ്രാധാന്യം നല്‍കിയുള്ള അക്കൗണ്ടിംഗ് റിലേറ്റഡ് പ്രഫഷണല്‍ ഡിഗ്രിയാണ് ബിവോക്- എസിസിഎ. ജോലി അധിഷ്ഠിത കരിക്കുലവും എന്‍എസ്ഡിസി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കൂടാതെ നാക് എ പ്ലസ് പ്ലസ് ഗ്രേഡഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 180 ക്രെഡിറ്റ് പോയിന്‍റുകളോടു കൂടി കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള അവസരവുമുണ്ട്.

മൂന്നു വര്‍ഷം കൊണ്ട് നേടുന്ന ഡിഗ്രിയും പ്രഫഷണല്‍ ക്വാളിഫിക്കേഷനും വിദേശത്തുള്ള മുന്‍നിര കമ്പിനികളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. ഇനി ബിവോക് -എസിസിഎ ഇന്‍റഗ്രേറ്റഡ് ആയി പഠിക്കുമ്പോള്‍ എസിസിഎ കരിക്കുലത്തിലെ 13 പേപ്പറുകളില്‍ നാലു പേപ്പറുകള്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ മതി. ബാക്കി ഒന്‍പത് പേപ്പറുകള്‍ എഴുതാതെ തന്നെ എസിസിഎ അഫിലിയേഷന്‍ ലഭ്യമാകും.

പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പ്രായവും മറ്റു ഘടകങ്ങളും തടസമല്ല. ബേസിക് പ്ലസ്ടു ക്വാളിഫിക്കേഷന്‍ ഉള്ള ആര്‍ക്കും പ്രായഭേദമെന്യേ ലക്ഷ്യയിലെ കോഴ്‌സുകളില്‍ ജോയിന്‍ ചെയ്യാം. പഠനശേഷം ഇന്‍റര്‍നാഷണല്‍ കന്പിനികളില്‍ ജോലി നേടാനായി പ്രത്യേക പ്ലേസ്‌മെന്‍റ് പോര്‍ട്ടലുകളും മുന്‍നിര കോര്‍പറേറ്റ് റിക്രൂട്ടര്‍മാര്‍ വഴി മികച്ച ജോലി അവസരങ്ങളും ഐഐസി ലക്ഷ്യ നല്‍കുന്നു.

കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി- വൈറ്റില, ഇടപ്പള്ളി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഏഴു കാമ്പസുകളാണ് ഐഐസി ലക്ഷ്യക്കുള്ളത്. കൂടാതെ കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലും യുഎഇയിലും ഐഐസി ലക്ഷ്യ പ്രവര്‍ത്തിച്ചുവരുന്നു.

Tags : indian institute of commerce malayalam business news

Recent News

Up