x
ad
Fri, 27 June 2025
ad

ADVERTISEMENT

കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂഗർഭ ജലത്തിന് നികുതി


PUBLISHED: June 27, 2025 11:42 PM IST | UPDATED: June 27, 2025 11:42 PM IST

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തിന് സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ.

ഇതിനുമുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലായി 22 പൈലറ്റ് പദ്ധതികൾ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂഗർഭജലത്തിന്‍റെ ദുരുപയോഗവും പാഴാക്കലും കുറയ്ക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാദം. അതേസമയം, കാർഷിക ആവശ്യങ്ങൾക്ക് കർഷകർക്കു വേണ്ട ജലം ലഭിക്കുമെന്നും ഉപയോഗത്തെ അടിസ്ഥാനമാക്കി നികുതി ചുമത്തുമെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

പൈലറ്റ് പദ്ധതികൾക്കായി 1600 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങൾക്കാണു നികുതി നിശ്ചയിക്കുന്നതിനുള്ള ചുമതല.
നിലവിലെ കണക്കുകളനുസരിച്ച് 239.16 ബില്യണ്‍ ക്യുബിക് മീറ്റർ ഭൂഗർഭജല ചൂഷണമാണ് രാജ്യത്തു നടക്കുന്നത്. ഇതിൽ 87 ശതമാനവും കാർഷിക മേഖലയിലാണെന്നാണു റിപ്പോർട്ട്. ഇത് ഭൂഗർഭജലത്തിന്‍റെ അളവിൽ ഗണ്യമായ കുറവുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തിന് നികുതി ഏർപ്പെടുത്തുന്നതിലൂടെ ജലചൂഷണം ഇല്ലാതാകുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ കണക്കുകൂട്ടൽ.
ഒരു പ്രത്യേക സ്ഥലത്തു മതിയായ വെള്ളം ലഭ്യമാക്കി കർഷകർക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവിനനുസരിച്ച് നികുതി ചുമത്തും.

എന്നാൽ, പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പൈലറ്റ് പദ്ധതിയുടെ ഫലത്തിനനുസരിച്ചാകും മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം കേന്ദ്രസർക്കാരിന്‍റെ നിലപാടിനെതിരേ വിവിധ കർഷകസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. കർഷകർ കഷ്‌ടപ്പെട്ടു ശേഖരിക്കുന്ന ജലം അവർ ഒരിക്കലും പാഴാക്കില്ലെന്ന് വിവിധ സംഘടനാനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ കർഷകരിൽനിന്നു ജലനികുതി ഈടാക്കാന്നുണ്ട്. സംസ്ഥാന ജലസേചന വകുപ്പിനു കീഴിലുള്ള പ്രത്യേക പദ്ധതിപ്രകാരമാണ് ഈ സംസ്ഥാനങ്ങൾ ഇതു നടപ്പാക്കുന്നത്. രാജ്യവ്യാപകമായി ഈ വിഷയത്തിൽ ഒരു നയമോ ഏകീകൃത സംവിധാനമോ സർക്കാർ രൂപീകരിച്ചിട്ടില്ല. ഇതിനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

Tags : Tax on groundwater

Recent News