x
ad
Tue, 8 July 2025
ad

ADVERTISEMENT

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം; ഗവർണർക്ക് റിപ്പോർട്ട് നൽകി


Published: July 7, 2025 09:45 PM IST | Updated: July 7, 2025 09:45 PM IST

തിരുവനന്തപുരം: കേരളാ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിസി ഡോ.സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്നത് പൂർണതോതിലുള്ള സിൻഡിക്കറ്റ് യോഗമല്ല. അതിൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചത് നിയമവിരുദ്ധമായിട്ടാണ്. പി.ഹരികുമാറിന്‍റെ പകരം മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി. ഇതാണ് നിലനിൽക്കുന്ന തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കേരള സര്‍വകലാശാല രജിസ്ട്രാറായി ഡോ. കെ.എസ്.അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോ‌ടതി വ്യക്തമാക്കി. സസ്‌പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു ഹൈക്കോ‌ടതി.

Tags :

Recent News

Up