x
ad
Tue, 24 June 2025
ad

ADVERTISEMENT

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: സര്‍ക്കാര്‍ വിഹിതം കൂട്ടണമെന്ന ആവശ്യം ശക്തം


PUBLISHED: June 24, 2025 05:54 PM IST | UPDATED: June 24, 2025 05:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചപ്പോള്‍ ഉണ്ടാവുന്ന സാന്പത്തിക ചെലവ് പരിഹരിക്കാനായി സര്‍ക്കാര്‍ കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലെ ഉത്തരവ് പ്രകാരം എല്‍പി സ്‌കൂളിലെ ഒരുകുട്ടിക്ക് 6.78 പൈസയും യുപിയിലെ ഒരുകുട്ടിക്ക് 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്ന വിഹിതം. ഇതില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.

എന്നാല്‍ പുതിയ മെനു പ്രകാരം ലെമണ്‍ റൈസ്, വെജിറ്റബിള്‍ ഫ്രൈഡ് റൈസ് ഉള്‍പ്പെടെയുള്ളവയാണ് ഉച്ചഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ ഒരു കുട്ടിക്ക് അനുവദിക്കുന്ന ഈ തുക പ്രകാരം എങ്ങനെ ഇത്തരം ഭക്ഷണം കൂടി നല്കാന്‍ കഴിയുമെന്നാണ് ഉച്ചഭക്ഷണത്തിന്‍റെ ചുമതലകള്‍ വഹിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെ ചോദിക്കുന്നത്. മുട്ടയും പാലും അടങ്ങുന്ന പോഷകാഹാരപദ്ധതി തന്നെ നിലവില്‍ ഏറെ കഷ്ടപ്പെട്ടാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.

കുട്ടികള്‍ക്കുള്ള വിഹിതത്തില്‍ നിന്നാണ് പാചകവാതകം, സാധനങ്ങളുടെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വാങ്ങാനുള്ള പണവും കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തില്‍ നിലവിലെ ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടി വേണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.

Tags : School lunch scheme

Recent News