x
ad
Sat, 28 June 2025
ad

ADVERTISEMENT

മഴ കനക്കും, കാറ്റിനു വേഗമേറും: മന്ത്രി രാജൻ 


PUBLISHED: June 28, 2025 03:26 AM IST | UPDATED: June 28, 2025 03:26 AM IST

 

തൃശൂർ: സംസ്ഥാനത്തു മഴ കനക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റ് കിഴക്കൻകാറ്റാകുന്ന അപൂർവസ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാൽ 50-60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുണ്ടാകുമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മലയോരജനത പ്രത്യേകം ശ്രദ്ധിക്കണം.

വിവിധ ജില്ലകളിലായി 5929 ക്യാമ്പ് സൈറ്റുകൾ തയാറാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആളുകൾ മാറിത്താമസിക്കണം. ജനങ്ങൾക്ക് എല്ലാ സഹായവും ലഭിക്കുമെന്നും എല്ലായിടത്തും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. ജീവനോപാധി കൊടുക്കാൻ അർഹതപ്പെട്ട എല്ലാവർക്കും നിലവിൽ കൊടുത്തുവരുന്നുണ്ട്.

ഇതിൽനിന്നു ദിവസജോലിക്കു പോയിത്തുടങ്ങിയവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ്. ഡിഡിഎംഎയോടു ബെയ്‌ലി പാലത്തിനപ്പുറത്തേക്കു ജോലിക്കുപോകാൻ സാധിക്കാത്തവരുടെകൂടി ലിസ്റ്റ് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അർഹതപ്പെട്ട ആർക്കെങ്കിലും സഹായം ലഭിക്കുന്നില്ലെങ്കിൽ കൊടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags :

Recent News