x
ad
Sun, 29 June 2025
ad

ADVERTISEMENT

ഡിജെ പാർട്ടിക്കിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; യുവതി അറസ്റ്റിൽ


PUBLISHED: June 29, 2025 10:55 AM IST | UPDATED: June 29, 2025 10:55 AM IST

കൊച്ചി: ഡിജെ പാർട്ടിക്കിടെ മോശം പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.

ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് അതുകൊണ്ട് യുവാവിനെ കുത്തുകയായിരുന്നു.

യുവാവിന്‍റെ കഴുത്തിന്റെ താഴെയാണ് പരിക്കേറ്റിരിക്കുന്നത്. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ശേഷം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. യുവതി പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്.

Tags :

Recent News