x
ad
Fri, 27 June 2025
ad

ADVERTISEMENT

പോക്‌സോ: യുവാവിന് 52 വര്‍ഷം കഠിനതടവും 2.21 ലക്ഷം പിഴയും


PUBLISHED: June 27, 2025 10:59 PM IST | UPDATED: June 27, 2025 10:59 PM IST

കാഞ്ഞങ്ങാട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 52 വര്‍ഷം കഠിനതടവും 2.21 ലക്ഷം രൂപ പിഴയും. മുന്നാട് വട്ടംതട്ട ഉണുപ്പുംകല്ലിലെ എച്ച്. സുരേഷിനെയാണ് (34) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒമ്പതു മാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം. പെണ്‍കുട്ടിയെ വീട്ടുകാര്‍ അറിയാതെ പ്രതി ബൈക്കില്‍ ഉത്സവം കാണിക്കാന്‍ കൊണ്ടുപോയി തിരിച്ചുവരവേ ലൈംഗികമായി ഉപദ്രവിക്കുകയും 2022ലെ ഓണത്തിനു മുമ്പുള്ള ഒരു ദിവസം വീട്ടില്‍ മറ്റാരും ഇല്ലാത്ത അവസരത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ടി. ദാമോദരന്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Tags : kasargod crimes pocso cases

Recent News