x
ad
Sat, 28 June 2025
ad

ADVERTISEMENT

ഗവര്‍ണര്‍ ഭരണഘടന ലംഘിച്ചു: മന്ത്രി ശിവന്‍കുട്ടി


PUBLISHED: June 28, 2025 10:45 PM IST | UPDATED: June 28, 2025 10:45 PM IST

കോഴിക്കോട്: രാജ്ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങില്‍ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. അനുഛേദം 25 മുതല്‍ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, അത് ഏതൊരു മതപരമായ ആചാരവും ഔദ്യോഗിക ഭരണഘടനാ പദവിയിലുള്ളവര്‍ സര്‍ക്കാര്‍ പരിപാടികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച്, മതപരമായ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഈ അനുഛേദങ്ങള്‍ വ്യക്തമാക്കുന്നു. ഗവര്‍ണറുടെ ഈ പ്രവൃത്തി ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ്. ഇത് പ്രോട്ടോകോള്‍ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയുമാണെന്ന് മന്ത്രി പറഞ്ഞു.


ഒരു ഭരണഘടനാ സ്ഥാപനം ഒരു പ്രത്യേക മതപരമായ പ്രതീകത്തെ ഉയര്‍ത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയായി കണക്കാക്കപ്പെടും. ഇത് സമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ. ഇത്തരം ഭരണഘടനാ ലംഘനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ചടങ്ങില്‍നിന്ന് ഇറങ്ങിയത്. ഭരണഘടനയുടെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.

Tags :

Recent News