x
ad
Wed, 25 June 2025
ad

ADVERTISEMENT

പുനഃസംഘടനാ ചർച്ച സജീവമാക്കി കോണ്‍ഗ്രസ്

Libin T Sasi
PUBLISHED: June 24, 2025 11:02 PM IST | UPDATED: June 24, 2025 11:02 PM IST

കെ. ഇന്ദ്രജിത്ത്


തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ മിന്നും വിജയത്തിനു പിന്നാലെ കെപിസിസി, ഡിസിസി തലങ്ങളിലെ പുനഃസംഘടനാ ചർച്ച സജീവമാക്കി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. പുനഃസംഘടനയുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ അനൗപചാരിക ചർച്ചകൾ നടത്തി. ഇന്ന് ഇരുവരും തിരുവനന്തപുരത്തുണ്ട്. 27നു കെപിസിസി രാഷ്‌ട്രീയ കാര്യസമിതിയും ചേരുന്നുണ്ട്. രാഷ്‌ട്രീയകാര്യ സമിതിയിലും പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമാകുമെന്നാണു സൂചന.


ഡിസിസി പ്രസിഡന്‍റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും പുനഃസംഘടനാ നടപടി സജീവമായി മുന്നോട്ടു പോകുന്നതിനിടെയാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ഇതോടെ പുനഃസഘടനാ നടപടികൾ താത്കാലികമായി നിർത്തിവച്ചു നേതാക്കളുടെ മുഴുവൻ ശ്രദ്ധയും നിലന്പൂരിലേക്കു പോയി. നിലന്പൂരിലെ യുഡിഎഫിന്‍റെ വൻ വിജയം കോണ്‍ഗ്രസ്- യുഡിഎഫ് പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായുള്ള കോണ്‍ഗ്രസിന്‍റെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും നിലന്പൂർ വിജയത്തിനായെന്ന വിലയിരുത്തലുമുണ്ട്.


ഇടതുമുന്നണിയിൽനിന്നു ചില പ്രധാന ഘടകകക്ഷികൾ യുഡിഎഫിലേക്ക് എത്തുമെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ പറയുന്നത്. കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകരിലെ പ്രതീക്ഷയും ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കാൻ ഡിസിസി തലത്തിലും കെപിസിസി തലത്തിലും പ്രവർത്തന സജ്ജരായനേതാക്കൾ വരണമെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കളും പങ്കുവയ്ക്കുന്നത്. എങ്കിൽ മാത്രമേ വരുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും 10 മാസങ്ങൾക്കു ശേഷമെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയ്ക്ക് ഒത്ത വിജയം നേടാനാകൂവെന്നും കരുതുന്നു.


പുതിയ കെപിസിസി പ്രസിഡന്‍റും വർക്കിംഗ് പ്രസിഡന്‍റുമാരും വന്നെങ്കിലും വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി തലങ്ങളിൽ അഴിച്ചുപണി നടന്നിട്ടില്ല. നാലു വർഷം മുൻപുള്ള ജംബോ കമ്മിറ്റിയാണ് നിലവിലുള്ളത്. ഡിസിസി പ്രസിഡന്‍റ് തലത്തിലും മാറ്റം വരും. മിടുക്കരായ മുൻ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ പുറത്തു നിൽക്കുകയാണ്. പ്രവർത്തന സജ്ജരായവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യം.


നിലന്പൂർ ഉപതെരഞ്ഞെടുപ്പു വിജയവും രാഷ്‌ട്രീയകാര്യ സമിതി ചർച്ച ചെയ്യും. കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് വന്ന ശേഷം ആദ്യമായാണ് രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരുന്നത്. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരേ നിലനിൽക്കുന്ന ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ പ്രക്ഷോഭ പരന്പരകള്‍ നടത്തുന്നതും യോഗത്തിൽ ചർച്ചയാകും.

Tags : Congress

Recent News