x
ad
Mon, 23 June 2025
ad

ADVERTISEMENT

കുമരകത്ത് മയില്‍ നാടുചുറ്റുന്നു

Jobin Sebastian
PUBLISHED: June 20, 2025 04:49 PM IST | UPDATED: June 20, 2025 04:49 PM IST

കുമരകം: പല കാരണങ്ങളാല്‍ കുമരകത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും കുമരകത്ത് എത്തി നാടു ചുറ്റുന്ന ഒരു വിനോദ സഞ്ചാരി നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി. ഒരാഴ്ചയോളമായി കുമരകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പറന്നുനടന്ന് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുകയാണ് അതിഥി. കാലവര്‍ഷത്തിന്‍റെ ആരംഭത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.

കവണാറ്റിന്‍കരയിലാണ് ഈ അതിഥിയെ ആദ്യം കണ്ടത്. പിന്നീട് തെക്കുംഭാഗത്ത് വലിയപറമ്പില്‍ കുഞ്ഞുമോന്‍റെ ചിറയില്‍ കറങ്ങി നടന്നതിനു ശേഷം മേലേക്കര ഭാഗത്തെത്തി. മേലേക്കര പുത്തന്‍ പുര ഷിന്‍സ് മാത്യുവിന്‍റെ വീട്ടുപരിസരത്ത് മൂന്ന് ദിവസം കഴ്ചകള്‍ കണ്ടുനടന്നു.

പിന്നീട് മങ്കുഴി പാടത്തിന്‍റെ ചിറയും കുമരകം ആറ്റാമംഗലം പള്ളിയും പുത്തന്‍പള്ളിയും സന്ദര്‍ശിച്ചു. പുത്തന്‍ പള്ളി പാരീഷ് ഹാളില്‍ ക്യാമ്പു ചെയ്യുന്ന ചക്രംപടിക്കാരുടെ വിശേഷങ്ങള്‍ കണ്ടറിഞ്ഞ് കുമരകം സന്ദര്‍ശനം തുടരുന്നു.

Tags : kumarakam tourism

Related News