x
ad
Fri, 27 June 2025
ad

ADVERTISEMENT

ആറളം ഫാമിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

Tomy George
PUBLISHED: June 27, 2025 02:08 AM IST | UPDATED: June 27, 2025 02:08 AM IST

ഇരിട്ടി: ആറളം ഫാമിലെ പന്ത്രണ്ടാം ബ്ലോക്കിന് സമീപം കാട്ടാനയെ ചെരിഞ്ഞനിയിൽ കണ്ടെത്തി. തവരഞ്ഞാലിലാണ് 30-35 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയ ജഡത്തിന് മൂന്നു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. ദുർഗന്ധത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കാട്ടുകൊന്പനെ ചെരഞ്ഞ നിലയിൽ കണ്ടെത്തിയത്.

ആറളം റേഞ്ച് ഓഫീസർ നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാന ചരിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക പരിശോധന നടത്തിയ വനം വകുപ്പുദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വനം വകുപ്പ് വെറ്ററിനറി സർജന്‍റെ നേതൃത്വത്തിൽ ഇന്നു രാവിലെ ഒൻപതിന് പോസ്റ്റുമോർട്ടം നടത്തും. ആറളം പോലീസും സ്ഥലത്തെത്തിയിരുന്നു.


കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ആറളംഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്ന ആറാമത്തെ കാട്ടാനയാണിത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് മറ്റൊരാന ചെരിഞ്ഞിരുന്നു. ആറളം ഫാമിൽ അമ്പതിൽ അധികം കാട്ടാനകൾ വിഹരിക്കുന്നുണ്ടെന്നാണ് കണക്ക്.

Tags :

Recent News